loader
blog

In Philosophy

By Shuaibul Haithami


നവനാസ്തികത : അതിതീവ്ര വംശീയ വലതുപക്ഷം .

കഴിഞ്ഞയാഴ്ച്ച വമ്പിച്ച ചർച്ചയായ വാരിയൻകുന്നൻ തിരക്കഥകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ മൂന്ന് ചാനലുകൾ നടത്തിയ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ച ഹിന്ദുത്വ പ്രതിനിധികൾ വിഷയവിവരപ്പട്ടിക നിറച്ചത് സവർണ്ണ യുക്തിവാദികളുടെ നിറംപിടിപ്പിച്ച നുണകളിൽ നിന്നായിരുന്നു.

മനോരമ ,ഏഷ്യാനെറ്റ് ,മാതൃഭൂമി എന്നീ ചാനലുകളിൽ നടന്ന ഇടവാർത്താ സംവാദങ്ങളിൽ പങ്കെടുത്ത് സംസാരിച്ച സംഘ്പരിവാർ സഹയാത്രികരായ നന്ദകുമാർ, സന്ദീപ് വാര്യർ, ബി ഗോപാലകൃഷ്ണൻ, സംവിധായകൻ അക്ബർ അലി തുടങ്ങിയവർ ഏകപക്ഷീയമായി സ്ഥാപിക്കാൻ ശ്രമിച്ചത് ഒരേ കാര്യമാണ്.

സമാനമനസ്ക്കർ പുലർത്തുന്ന വീക്ഷണം ഏകമാവും - പ്രത്യേകിച്ച് കഥകളുടെ ശേഖരമാവുമ്പോൾ - എന്നത് സ്വാഭാവികം തന്നെയെങ്കിലും പ്രസ്തുത വീക്ഷണത്തെ അനാവൃതമാക്കുന്ന ന്യായങ്ങൾക്കിടയിൽ വൈവിധ്യമില്ല എന്നത് യാദൃശ്ചികമല്ല എന്നതാണ് കാര്യം.

സൈബർ ഗ്രൂപ്പുകളിലെ ഔദ്യോഗിക ഇടങ്ങളിൽ പ്രഛന്ന ഹിന്ദുത്വരായ സവർണ്ണ യുക്തിവാദികൾ സെൻസർ ചെയ്ത് കടഞ്ഞുകൊടുത്ത പോയിൻ്റുകൾ മാത്രമാണ് ബിജെപി വക്താക്കൾ ചാനലുകളിൽ പറഞ്ഞത്.

അവയുടെ ക്രമം പോലും തെറ്റാതെയായിരുന്നു ഏറെക്കുറെ അവരുടെ മന:പാഠവിന്യാസം .

മതവും ജാതിയും ഒഴിവാക്കി സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യം കാണിക്കുന്നവർക്ക് പറഞ്ഞതാണ് യുക്തിവാദ പ്രസ്ഥാനം എന്നൊക്കെയാണ് അവരുടെ പരസ്യവാചകം.

കേരളം കേട്ടുണരുന്ന ഏറ്റവും കട്ടപ്പിടിച്ച നുണയും മറ്റൊന്നല്ല  .











സവർണ്ണയുക്തിവാദം : വംശീയപ്രത്യയശാസ്ത്രം






രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണ്ണാശ്രമാവ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വര വാദികളാക്കിയത്.കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം.ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്ത് സൂക്ഷിച്ചിരുന്നു  സഹോദരന്‍ അയ്യപ്പന്‍ .


തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്നനിലയിലായിരുന്നു.അവരാരും സവർണ്ണ നാസ്തികരോ ഇസ്ലാമിക് ഫോബികോ സെമിറ്റിക് - സംവരണ വിരുദ്ധരോ ആയിരുന്നില്ല.

"എനിക്ക് മതമില്ല,ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്ലാമാകുമെന്നായിരുന്നു " എന്നായിരുന്നു ഇവി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെ 

അടിസ്ഥാന നിലപാട് ചോർന്ന് പോയ കാര്യത്തിൽ  കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല .

പക്ഷെ ,ഇന്നിപ്പോൾ  ഇവിപെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്യ സവര്‍ക്കരെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി രവിചന്ദ്രൻ തീവ്രവലതുപക്ഷ യൂറോപ്യൻ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്. 


മനുവിന്റെ വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയ വല്‍ക്കരണമാണ് നിയോ എയ്തിസത്തിന്റെ രാഷ്ട്രീയ മാനം."നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ് " എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമിതനാവുന്നതില്‍ അത്ഭുതമില്ല.





ചിലര്‍ വീക്ഷിക്കുന്നത്‌പോലെ ഭരണകൂടത്തോടുള്ള ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ്ണ ചേരിയിലേക്ക് ചായുന്നത്.അതിന് ആഗോളീയമായ പ്രത്യശാസ്ത്ര പരമായ മാനമാണുള്ളത്.

ശാസ്ത്രമാത്രവാദം എന്ന പഥാര്‍ത്ഥബന്ധിത പ്രാപഞ്ചിക വീക്ഷണം(സയന്റിസം) ആണ് അവരുടെ മതം .മനുഷ്യ ശരീരത്തിന്റെ ഉദാര സ്വാതന്ത്രവാദമായ മാനവികവാദ (ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി.അതനുസരിച്ച്, ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ദാരണത്തിന്റെ ഭാഗമാണ്.അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമസിദ്ധന്തം തന്നെയാണ് അവരുടെ പക്കൽ സാമൂഹിക മാറ്റങ്ങളുടെയും  അടിസ്ഥാനം.അതനുസരിച്ച് സവര്‍ണ്ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണ്ണര്‍.


"മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം"എന്ന് പറഞ്ഞ ഫെഡറിക് നീഷേയും "സവര്‍ണ്ണമേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണ്ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല" എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും "സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണ്ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ് " എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവെക്കുന്ന വംശീയനിര്യാതനനിരീശ്വരത്വത്തിന്  വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. "മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല "എന്ന ബര്‍ണാഡ് റസ്സലിപോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് നവനാസ്തികത.അവരെ സംബന്ധിച്ചിടത്തോളം ഉദാരലൈംഗീകത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്.അപ്പോള്‍ LGBTQ ക്കാര്‍ക്ക് വേണ്ട് ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാവും.എന്നാല്‍ സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നോക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല.കാരണം അത് പരിണാമ സിദ്ധാന്തത്തത്തിന് എതിരാണ്.അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും.നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോൾ തീവ്രഹിന്ദുത്വതയുടെ കരങ്ങളിലാണ് .ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതണ്.ശരീഅത്ത് പരിഷ്ക്കരണം, ഖുര്‍ആന്‍ ഭേദഗതീവാദം , മുത്തലാഖ് നിരോധനം , ഏകസിവിൽകോഡ്, സ്ത്രീസ്വാതന്ത്രം , തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളിൽ  മുസ്ലിംകള്‍ക്കെതിരെ  ചര്‍ച്ചാഗതി തിരിക്കാനുള്ള ഹിന്ദുത്വതയുടെ ഏജന്‍സികളാണ് സി രവിചന്ദ്രനും അനുചരരും.





പക്ഷെ ,അസവർണ്ണ യുക്തിവാദികളെ ലിറ്റ്മസിന് വേണ്ട .

അഗമ്യഗമനത്തെ സംബന്ധിച്ച ചർച്ചയിൽ ഇയ്യിടെ സി രവിചന്ദ്രൻ,

സ്വന്തം പെങ്ങളെ ഗുദത്തിൽ ഭോഗിക്കുന്നത് വൃത്തിഹീനരായലോറി ഡ്രൈവർമാരെപ്പോലോത്തവരാണെന്ന

തൊഴിലാളി - കീഴാള വിരുദ്ധ പരാമർശം നടത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്രഛന്ന ആൾദൈവങ്ങളിലൂടെ തന്നെയാണ് ഏത് നാട്ടിലും നാസ്തികപ്രചരണങ്ങൾ നടക്കുന്നത് എന്നതാണ് വിരോധാഭാസം.

ഇവിടെയും അവർക്ക് അവസാനവാക്ക് പറയുന്ന കൾട്ടുകളുണ്ട് .

അവർ പറയുന്ന ' പ്രമാണങ്ങൾ ' പരീക്ഷണ നിരീക്ഷണമന്യേ 'അന്ധമായി ' വിശ്വസിക്കുകയാണ് അനുയായികൾ ചെയ്യുന്നത്.

ഏത് അതിഭ്രമവും ആരാധനയാണ് തത്വശാസ്ത്രത്തിൽ .

പ്രമാണങ്ങളോടുള്ള അതിഭ്രമം പ്യൂരിറ്റാനിസമാവും .

വിശ്വാസത്തോടുള്ള അതിഭ്രമം സ്പിരിച്വലിസമാവും .

ദേശീയതയോടുള്ള അതിഭ്രമം ഫാസിസമാവും .

പദാർത്ഥ ഗുണത്തോടുള്ള അതിഭ്രമം സയൻ്റിസമാവും .

വ്യക്തിയോടുള്ള അതിഭ്രമം ഫാനിസമാവും .

ഇതെല്ലാം തെളിവുകളേക്കാൾ 'വിശ്വാസം' തീർപ്പ് കൽപ്പിക്കുന്ന ഡോഗ്മകൾ  പ്രസക്തമായ മതങ്ങൾ തന്നെയാണ്.

പ്രസ്തുത ഫാൻസ് കൾട്ടിനാണ് ആൾദൈവം എന്ന് പറയുന്നത്.

അതായത് ,മാതാ അമൃതാനന്ദമയി എന്താണോ അതിൻ്റെ രാസപരിണിത പതിപ്പ് തന്നെയാണ് സി രവിചന്ദ്രൻ എന്ന ഊതിവീർപ്പിച്ച ബിംബവും.

തെളിവുകൾ നയിക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തൻ്റെ ഭക്തരെ നയിക്കുന്നത് സവർണ്ണ വംശീയതയിലേക്ക് തന്നെയാണ്.

പറയുന്ന കാര്യങ്ങൾക്ക് അദ്ദേഹം എന്ത് തെളിവാണ് പറയാറുള്ളത്?

അദ്ദേഹം പറഞ്ഞു എന്നത് തന്നെയാണ് തെളിവ് എന്ന് വിശ്വസിക്കുന്നവർ ഭക്തരല്ലെങ്കിൽ പിന്നാരാണ് ഭക്തർ ?









മലയാള യുക്തിവാദത്തിൻ്റെ സവർണ്ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുകമായ പരിണാമമാണ്.

1970കളിൽ

യുക്തിവാദിസംഘത്തിൽ കോൺഗ്രസ്സുകാരും സി.പി.ഐക്കാരും ആർ.എസ് പിക്കാരും നക്സലൈറ്റുകളും സി.പിഎമ്മിൽ പെട്ടവരും ഉണ്ടായിരുന്നു.

കോൺഗസ്സുനേതാവായിരുന്ന എം .എ .ജോൺ , മുൻ കോൺഗ്രസ്സ് മന്ത്രിയായിരുന്ന ഡോ.എം.എ .കുട്ടപ്പൻ, സി.പി.ഐ. നേതാവായിരുന്ന പവനൻ, വി.ജോർജ്, തെങ്ങമം ബാലകൃഷ്ണൻ,

ആർ എസ്സ്പിയിൽ നിന്നും വന്ന ഇടമറുക്, സി.പി.എമ്മിൽ നിന്നും വന്ന യു. കലാനാഥൻ , സി.പി.ഐ. എം .എല്ലിൽ നിന്നും വന്ന കെ.വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കൾ .

പവനനും യു കലാനാഥനും നേതൃത്വത്തിലെത്തിയതോടെ അവർക്കിടയിൽ അഭ്യന്തര സംവാദങ്ങൾ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാർക്സിവും തമ്മിലുള്ളസംവാദമുണ്ടായത്.

പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തു നിന്നും ഇ.എം.എസ് മാർക്സിസ്റ്റ് പാർട്ടിയുടെ പക്ഷത്തു നിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു. 


ജാതീയ മേൽക്കോയ്മക്കെതിരിൽ ഇടതുപക്ഷ ചിന്താഗതിക്കാർ വളർത്തിയ മതാതീയ സ്വതന്ത്രചിന്ത നിക്ഷിപ്ത താൽപര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ.

ചില ഉദാഹരണങ്ങൾ നോക്കാം ,

അവരുടെ മുഖപത്രമായിരുന്ന

'യുക്തിരേഖ'മാനേജറായിരുന്ന

രാജഗോപാൽ വാകത്താനം

ശ്രീ നാരായണ ഗുരുവിനെതിരെ യുക്തിരേഖയാൽ ലേഖനമെഴുതുന്നു.

ഗുരു വിപ്ലവകാരിയല്ല ,അവസരവാദിയായിരുന്നു എന്നായിരുന്നു ആക്ഷേപം.

ഇവി പെരിയോറല്ല , ഗോൾവാൾക്കറാണ് ശരി എന്ന രവിചന്ദ്രൻ്റെ കണ്ടെത്തൽ ആകസ്മികമല്ല എന്നർത്ഥം.

ശിവഗിരി പിടിച്ചെടുക്കാൻ സവർണ്ണ ഹിന്ദുത്വർ ശ്രമിച്ചപ്പോൾ പവനൻ തന്നെ അവർക്കൊപ്പം വേദി പങ്കിടുന്നു.

RSS ജനറൽ സെക്രട്ടറിയായിരുന്ന മോഹനൻ ,

ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരോടൊപ്പം ചേർന്ന് ശിവഗിരിയെ നമ്പൂതിരിവൽക്കരിക്കാൻ കൂട്ട് നിന്നയാളായി പവനൻ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്.


അതായത് , ഇടതുപക്ഷ / കമ്മ്യൂണിസ്റ്റ് മാനവിക ചിന്ത അല്ലെങ്കിൽ കീഴാള മതാതീത ചിന്തയേക്കാൾ

മുസ്ലിം വിരുദ്ധമായത്

ബ്രഹ്മണിക്കൽ ഹെജിമണിയെ

ശാസ്ത്രീയമായി പ്രകൃതിപരമാക്കാൻ വളഞ്ഞു വലയം പിടിക്കുന്ന സവർണ്ണ യുക്തിവാദം തന്നെയാണ്.

ഭൗതിക - പദാർത്ഥ വാദവും ഇസ്ലാമും രാഷ്ട്രീയമായി വിപരീതങ്ങളല്ല.

ഭൗതികവാദം അരാഷ്ട്രീയമായി മതരഹിതമാണ് ,വിരുദ്ധമല്ല . വിശാലമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ ഭൗതികവാദം അഭൗതികമാവുന്നു എന്ന സാധ്യതയുടെ സാധുതയാണ് ഇസ്ലാം.

ആത്മീയതയെ ഭൗതീകമായി വ്യാഖ്യാനിച്ച നിത്യചൈതന്യയതിയും ഹിപ്പിമാരും ഇസ്ലാമിനോട് താദാത്മ്യപ്പെടുന്ന

അകധാര കണ്ടെത്തിയവരായിരുന്നു.

കേരള യുക്തിവാദത്തിൻ്റെ ആചാര്യൻ സഹോദരൻ അയ്യപ്പൻ രാഷ്ട്രീയ ഇസ്ലാമിൻ്റെ മാനവികതലം അംഗീകരിച്ചിരുന്നു.

അദ്ധേഹത്തിൻ്റെ മകളുടെ പേര് ആഇശ എന്നായിരുന്നുവെന്നത് ഇന്നത്തെ 'മുനാഫിഖ് ' യുക്തിവാദികൾക്ക് മനസ്സിലാവില്ല.


ആഇശ എന്നത് അക്കാലത്ത് കീഴാളസ്ത്രീത്വത്തിൻ്റെ വിമോചന നാമം കൂടിയായിരുന്നു.

തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ

ഭൂജന്മിയായിരുന്ന കപ്രാട്ട് പണിക്കരുടെ

മുറ്റംതളിക്കാരിയായിരുന്നു ചക്കി എന്ന ഹരിജസ്ത്രീ .

അവർ മമ്പുറം അലവി തങ്ങളുടെ സവിധത്തിലെത്തി ഇസ്ലാമണഞ്ഞ് ആഇശയായി മാറിൽ വസ്ത്രമണിഞ്ഞു .

ധൃഷ്ടനായ പണിക്കർ അവരുടെ വസ്ത്രങ്ങൾ പിച്ചിച്ചീന്തി പീഡിപ്പിച്ചു .

മമ്പുറം തങ്ങളുടെ അടുക്കൽ ആഇശ എന്ന ചക്കി അഭയം തേടിയപ്പോൾ

ഏഴ് മാപ്പിളപ്പോരാളികൾ ചേർന്ന് ചെന്ന് പണിക്കരുടെ പണി കഴിച്ചു.

ഭൂപ്രഭുക്കന്മാർ മാപ്പിളമാർക്കെതിരെ തിരിഞ്ഞു .

ബ്രിട്ടീഷുകാർ ജന്മിമാരോടൊപ്പം ചേർന്നു.

20 സായിപ്പുമാരും 7 മാപ്പിളമാരും മരണപ്പെട്ടു.

അതോടെ ആഇശ ഒരു പ്രതീകമായി ഉയർന്നു.

പക്ഷെ ,ചാന്നാർ ലഹളയുടെ നായിക,

മുലക്കപ്പം വാങ്ങാൻ വന്നവർക്ക് മുലയരിഞ്ഞ് നൽകിയ കണ്ടപ്പൻ്റെ  കെട്ടിയോൾ നങ്ങേലിയുടെ പ്രാധാന്യം മാപ്പിളചരിത്രത്തിൽ പോലും ചക്കിക്ക് ലഭിച്ചില്ല.

ഒഴുക്കിനെതിരെ നീന്താനാവാതെ പിന്തിരിഞ്ഞ് നടന്ന നങ്ങേലിയേക്കാൾ അഭയമായി മാറുന്ന തുരുത്തിൽ ബദലന്വേശിച്ച ചക്കി തന്നെയാണ് എന്നും സ്വതന്ത്രചിന്തയുടെ പ്രതീകം .















കഴിഞ്ഞയാഴ്ച്ച വമ്പിച്ച ചർച്ചയായ വാരിയൻകുന്നൻ തിരക്കഥകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ മൂന്ന് ചാനലുകൾ നടത്തിയ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ച ഹിന്ദുത്വ പ്രതിനിധികൾ വിഷയവിവരപ്പട്ടിക നിറച്ചത് സവർണ്ണ യുക്തിവാദികളുടെ നിറംപിടിപ്പിച്ച നുണകളിൽ നിന്നായിരുന്നു.

മനോരമ ,ഏഷ്യാനെറ്റ് ,മാതൃഭൂമി എന്നീ ചാനലുകളിൽ നടന്ന ഇടവാർത്താ സംവാദങ്ങളിൽ പങ്കെടുത്ത് സംസാരിച്ച സംഘ്പരിവാർ സഹയാത്രികരായ നന്ദകുമാർ, സന്ദീപ് വാര്യർ, ബി ഗോപാലകൃഷ്ണൻ, സംവിധായകൻ അക്ബർ അലി തുടങ്ങിയവർ ഏകപക്ഷീയമായി സ്ഥാപിക്കാൻ ശ്രമിച്ചത് ഒരേ കാര്യമാണ്.

സമാനമനസ്ക്കർ പുലർത്തുന്ന വീക്ഷണം ഏകമാവും - പ്രത്യേകിച്ച് കഥകളുടെ ശേഖരമാവുമ്പോൾ - എന്നത് സ്വാഭാവികം തന്നെയെങ്കിലും പ്രസ്തുത വീക്ഷണത്തെ അനാവൃതമാക്കുന്ന ന്യായങ്ങൾക്കിടയിൽ വൈവിധ്യമില്ല എന്നത് യാദൃശ്ചികമല്ല എന്നതാണ് കാര്യം.

സൈബർ ഗ്രൂപ്പുകളിലെ ഔദ്യോഗിക ഇടങ്ങളിൽ പ്രഛന്ന ഹിന്ദുത്വരായ സവർണ്ണ യുക്തിവാദികൾ സെൻസർ ചെയ്ത് കടഞ്ഞുകൊടുത്ത പോയിൻ്റുകൾ മാത്രമാണ് ബിജെപി വക്താക്കൾ ചാനലുകളിൽ പറഞ്ഞത്.

അവയുടെ ക്രമം പോലും തെറ്റാതെയായിരുന്നു ഏറെക്കുറെ അവരുടെ മന:പാഠവിന്യാസം .

മതവും ജാതിയും ഒഴിവാക്കി സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യം കാണിക്കുന്നവർക്ക് പറഞ്ഞതാണ് യുക്തിവാദ പ്രസ്ഥാനം എന്നൊക്കെയാണ് അവരുടെ പരസ്യവാചകം.

കേരളം കേട്ടുണരുന്ന ഏറ്റവും കട്ടപ്പിടിച്ച നുണയും മറ്റൊന്നല്ല  .











സവർണ്ണയുക്തിവാദം : വംശീയപ്രത്യയശാസ്ത്രം






രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണ്ണാശ്രമാവ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വര വാദികളാക്കിയത്.കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം.ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്ത് സൂക്ഷിച്ചിരുന്നു  സഹോദരന്‍ അയ്യപ്പന്‍ .


തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്നനിലയിലായിരുന്നു.അവരാരും സവർണ്ണ നാസ്തികരോ ഇസ്ലാമിക് ഫോബികോ സെമിറ്റിക് - സംവരണ വിരുദ്ധരോ ആയിരുന്നില്ല.

"എനിക്ക് മതമില്ല,ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്ലാമാകുമെന്നായിരുന്നു " എന്നായിരുന്നു ഇവി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെ 

അടിസ്ഥാന നിലപാട് ചോർന്ന് പോയ കാര്യത്തിൽ  കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല .

പക്ഷെ ,ഇന്നിപ്പോൾ  ഇവിപെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്യ സവര്‍ക്കരെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി രവിചന്ദ്രൻ തീവ്രവലതുപക്ഷ യൂറോപ്യൻ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്. 


മനുവിന്റെ വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയ വല്‍ക്കരണമാണ് നിയോ എയ്തിസത്തിന്റെ രാഷ്ട്രീയ മാനം."നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ് " എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമിതനാവുന്നതില്‍ അത്ഭുതമില്ല.





ചിലര്‍ വീക്ഷിക്കുന്നത്‌പോലെ ഭരണകൂടത്തോടുള്ള ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ്ണ ചേരിയിലേക്ക് ചായുന്നത്.അതിന് ആഗോളീയമായ പ്രത്യശാസ്ത്ര പരമായ മാനമാണുള്ളത്.

ശാസ്ത്രമാത്രവാദം എന്ന പഥാര്‍ത്ഥബന്ധിത പ്രാപഞ്ചിക വീക്ഷണം(സയന്റിസം) ആണ് അവരുടെ മതം .മനുഷ്യ ശരീരത്തിന്റെ ഉദാര സ്വാതന്ത്രവാദമായ മാനവികവാദ (ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി.അതനുസരിച്ച്, ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ദാരണത്തിന്റെ ഭാഗമാണ്.അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമസിദ്ധന്തം തന്നെയാണ് അവരുടെ പക്കൽ സാമൂഹിക മാറ്റങ്ങളുടെയും  അടിസ്ഥാനം.അതനുസരിച്ച് സവര്‍ണ്ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണ്ണര്‍.


"മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം"എന്ന് പറഞ്ഞ ഫെഡറിക് നീഷേയും "സവര്‍ണ്ണമേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണ്ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല" എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും "സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണ്ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ് " എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവെക്കുന്ന വംശീയനിര്യാതനനിരീശ്വരത്വത്തിന്  വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. "മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല "എന്ന ബര്‍ണാഡ് റസ്സലിപോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് നവനാസ്തികത.അവരെ സംബന്ധിച്ചിടത്തോളം ഉദാരലൈംഗീകത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്.അപ്പോള്‍ LGBTQ ക്കാര്‍ക്ക് വേണ്ട് ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാവും.എന്നാല്‍ സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നോക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല.കാരണം അത് പരിണാമ സിദ്ധാന്തത്തത്തിന് എതിരാണ്.അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും.നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോൾ തീവ്രഹിന്ദുത്വതയുടെ കരങ്ങളിലാണ് .ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതണ്.ശരീഅത്ത് പരിഷ്ക്കരണം, ഖുര്‍ആന്‍ ഭേദഗതീവാദം , മുത്തലാഖ് നിരോധനം , ഏകസിവിൽകോഡ്, സ്ത്രീസ്വാതന്ത്രം , തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളിൽ  മുസ്ലിംകള്‍ക്കെതിരെ  ചര്‍ച്ചാഗതി തിരിക്കാനുള്ള ഹിന്ദുത്വതയുടെ ഏജന്‍സികളാണ് സി രവിചന്ദ്രനും അനുചരരും.





പക്ഷെ ,അസവർണ്ണ യുക്തിവാദികളെ ലിറ്റ്മസിന് വേണ്ട .

അഗമ്യഗമനത്തെ സംബന്ധിച്ച ചർച്ചയിൽ ഇയ്യിടെ സി രവിചന്ദ്രൻ,

സ്വന്തം പെങ്ങളെ ഗുദത്തിൽ ഭോഗിക്കുന്നത് വൃത്തിഹീനരായലോറി ഡ്രൈവർമാരെപ്പോലോത്തവരാണെന്ന

തൊഴിലാളി - കീഴാള വിരുദ്ധ പരാമർശം നടത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്രഛന്ന ആൾദൈവങ്ങളിലൂടെ തന്നെയാണ് ഏത് നാട്ടിലും നാസ്തികപ്രചരണങ്ങൾ നടക്കുന്നത് എന്നതാണ് വിരോധാഭാസം.

ഇവിടെയും അവർക്ക് അവസാനവാക്ക് പറയുന്ന കൾട്ടുകളുണ്ട് .

അവർ പറയുന്ന ' പ്രമാണങ്ങൾ ' പരീക്ഷണ നിരീക്ഷണമന്യേ 'അന്ധമായി ' വിശ്വസിക്കുകയാണ് അനുയായികൾ ചെയ്യുന്നത്.

ഏത് അതിഭ്രമവും ആരാധനയാണ് തത്വശാസ്ത്രത്തിൽ .

പ്രമാണങ്ങളോടുള്ള അതിഭ്രമം പ്യൂരിറ്റാനിസമാവും .

വിശ്വാസത്തോടുള്ള അതിഭ്രമം സ്പിരിച്വലിസമാവും .

ദേശീയതയോടുള്ള അതിഭ്രമം ഫാസിസമാവും .

പദാർത്ഥ ഗുണത്തോടുള്ള അതിഭ്രമം സയൻ്റിസമാവും .

വ്യക്തിയോടുള്ള അതിഭ്രമം ഫാനിസമാവും .

ഇതെല്ലാം തെളിവുകളേക്കാൾ 'വിശ്വാസം' തീർപ്പ് കൽപ്പിക്കുന്ന ഡോഗ്മകൾ  പ്രസക്തമായ മതങ്ങൾ തന്നെയാണ്.

പ്രസ്തുത ഫാൻസ് കൾട്ടിനാണ് ആൾദൈവം എന്ന് പറയുന്നത്.

അതായത് ,മാതാ അമൃതാനന്ദമയി എന്താണോ അതിൻ്റെ രാസപരിണിത പതിപ്പ് തന്നെയാണ് സി രവിചന്ദ്രൻ എന്ന ഊതിവീർപ്പിച്ച ബിംബവും.

തെളിവുകൾ നയിക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തൻ്റെ ഭക്തരെ നയിക്കുന്നത് സവർണ്ണ വംശീയതയിലേക്ക് തന്നെയാണ്.

പറയുന്ന കാര്യങ്ങൾക്ക് അദ്ദേഹം എന്ത് തെളിവാണ് പറയാറുള്ളത്?

അദ്ദേഹം പറഞ്ഞു എന്നത് തന്നെയാണ് തെളിവ് എന്ന് വിശ്വസിക്കുന്നവർ ഭക്തരല്ലെങ്കിൽ പിന്നാരാണ് ഭക്തർ ?









മലയാള യുക്തിവാദത്തിൻ്റെ സവർണ്ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുകമായ പരിണാമമാണ്.

1970കളിൽ

യുക്തിവാദിസംഘത്തിൽ കോൺഗ്രസ്സുകാരും സി.പി.ഐക്കാരും ആർ.എസ് പിക്കാരും നക്സലൈറ്റുകളും സി.പിഎമ്മിൽ പെട്ടവരും ഉണ്ടായിരുന്നു.

കോൺഗസ്സുനേതാവായിരുന്ന എം .എ .ജോൺ , മുൻ കോൺഗ്രസ്സ് മന്ത്രിയായിരുന്ന ഡോ.എം.എ .കുട്ടപ്പൻ, സി.പി.ഐ. നേതാവായിരുന്ന പവനൻ, വി.ജോർജ്, തെങ്ങമം ബാലകൃഷ്ണൻ,

ആർ എസ്സ്പിയിൽ നിന്നും വന്ന ഇടമറുക്, സി.പി.എമ്മിൽ നിന്നും വന്ന യു. കലാനാഥൻ , സി.പി.ഐ. എം .എല്ലിൽ നിന്നും വന്ന കെ.വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കൾ .

പവനനും യു കലാനാഥനും നേതൃത്വത്തിലെത്തിയതോടെ അവർക്കിടയിൽ അഭ്യന്തര സംവാദങ്ങൾ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാർക്സിവും തമ്മിലുള്ളസംവാദമുണ്ടായത്.

പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തു നിന്നും ഇ.എം.എസ് മാർക്സിസ്റ്റ് പാർട്ടിയുടെ പക്ഷത്തു നിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു. 


ജാതീയ മേൽക്കോയ്മക്കെതിരിൽ ഇടതുപക്ഷ ചിന്താഗതിക്കാർ വളർത്തിയ മതാതീയ സ്വതന്ത്രചിന്ത നിക്ഷിപ്ത താൽപര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ.

ചില ഉദാഹരണങ്ങൾ നോക്കാം ,

അവരുടെ മുഖപത്രമായിരുന്ന

'യുക്തിരേഖ'മാനേജറായിരുന്ന

രാജഗോപാൽ വാകത്താനം

ശ്രീ നാരായണ ഗുരുവിനെതിരെ യുക്തിരേഖയാൽ ലേഖനമെഴുതുന്നു.

ഗുരു വിപ്ലവകാരിയല്ല ,അവസരവാദിയായിരുന്നു എന്നായിരുന്നു ആക്ഷേപം.

ഇവി പെരിയോറല്ല , ഗോൾവാൾക്കറാണ് ശരി എന്ന രവിചന്ദ്രൻ്റെ കണ്ടെത്തൽ ആകസ്മികമല്ല എന്നർത്ഥം.

ശിവഗിരി പിടിച്ചെടുക്കാൻ സവർണ്ണ ഹിന്ദുത്വർ ശ്രമിച്ചപ്പോൾ പവനൻ തന്നെ അവർക്കൊപ്പം വേദി പങ്കിടുന്നു.

RSS ജനറൽ സെക്രട്ടറിയായിരുന്ന മോഹനൻ ,

ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരോടൊപ്പം ചേർന്ന് ശിവഗിരിയെ നമ്പൂതിരിവൽക്കരിക്കാൻ കൂട്ട് നിന്നയാളായി പവനൻ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്.


അതായത് , ഇടതുപക്ഷ / കമ്മ്യൂണിസ്റ്റ് മാനവിക ചിന്ത അല്ലെങ്കിൽ കീഴാള മതാതീത ചിന്തയേക്കാൾ

മുസ്ലിം വിരുദ്ധമായത്

ബ്രഹ്മണിക്കൽ ഹെജിമണിയെ

ശാസ്ത്രീയമായി പ്രകൃതിപരമാക്കാൻ വളഞ്ഞു വലയം പിടിക്കുന്ന സവർണ്ണ യുക്തിവാദം തന്നെയാണ്.

ഭൗതിക - പദാർത്ഥ വാദവും ഇസ്ലാമും രാഷ്ട്രീയമായി വിപരീതങ്ങളല്ല.

ഭൗതികവാദം അരാഷ്ട്രീയമായി മതരഹിതമാണ് ,വിരുദ്ധമല്ല . വിശാലമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ ഭൗതികവാദം അഭൗതികമാവുന്നു എന്ന സാധ്യതയുടെ സാധുതയാണ് ഇസ്ലാം.

ആത്മീയതയെ ഭൗതീകമായി വ്യാഖ്യാനിച്ച നിത്യചൈതന്യയതിയും ഹിപ്പിമാരും ഇസ്ലാമിനോട് താദാത്മ്യപ്പെടുന്ന

അകധാര കണ്ടെത്തിയവരായിരുന്നു.

കേരള യുക്തിവാദത്തിൻ്റെ ആചാര്യൻ സഹോദരൻ അയ്യപ്പൻ രാഷ്ട്രീയ ഇസ്ലാമിൻ്റെ മാനവികതലം അംഗീകരിച്ചിരുന്നു.

അദ്ധേഹത്തിൻ്റെ മകളുടെ പേര് ആഇശ എന്നായിരുന്നുവെന്നത് ഇന്നത്തെ 'മുനാഫിഖ് ' യുക്തിവാദികൾക്ക് മനസ്സിലാവില്ല.


ആഇശ എന്നത് അക്കാലത്ത് കീഴാളസ്ത്രീത്വത്തിൻ്റെ വിമോചന നാമം കൂടിയായിരുന്നു.

തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ

ഭൂജന്മിയായിരുന്ന കപ്രാട്ട് പണിക്കരുടെ

മുറ്റംതളിക്കാരിയായിരുന്നു ചക്കി എന്ന ഹരിജസ്ത്രീ .

അവർ മമ്പുറം അലവി തങ്ങളുടെ സവിധത്തിലെത്തി ഇസ്ലാമണഞ്ഞ് ആഇശയായി മാറിൽ വസ്ത്രമണിഞ്ഞു .

ധൃഷ്ടനായ പണിക്കർ അവരുടെ വസ്ത്രങ്ങൾ പിച്ചിച്ചീന്തി പീഡിപ്പിച്ചു .

മമ്പുറം തങ്ങളുടെ അടുക്കൽ ആഇശ എന്ന ചക്കി അഭയം തേടിയപ്പോൾ

ഏഴ് മാപ്പിളപ്പോരാളികൾ ചേർന്ന് ചെന്ന് പണിക്കരുടെ പണി കഴിച്ചു.

ഭൂപ്രഭുക്കന്മാർ മാപ്പിളമാർക്കെതിരെ തിരിഞ്ഞു .

ബ്രിട്ടീഷുകാർ ജന്മിമാരോടൊപ്പം ചേർന്നു.

20 സായിപ്പുമാരും 7 മാപ്പിളമാരും മരണപ്പെട്ടു.

അതോടെ ആഇശ ഒരു പ്രതീകമായി ഉയർന്നു.

പക്ഷെ ,ചാന്നാർ ലഹളയുടെ നായിക,

മുലക്കപ്പം വാങ്ങാൻ വന്നവർക്ക് മുലയരിഞ്ഞ് നൽകിയ കണ്ടപ്പൻ്റെ  കെട്ടിയോൾ നങ്ങേലിയുടെ പ്രാധാന്യം മാപ്പിളചരിത്രത്തിൽ പോലും ചക്കിക്ക് ലഭിച്ചില്ല.

ഒഴുക്കിനെതിരെ നീന്താനാവാതെ പിന്തിരിഞ്ഞ് നടന്ന നങ്ങേലിയേക്കാൾ അഭയമായി മാറുന്ന തുരുത്തിൽ ബദലന്വേശിച്ച ചക്കി തന്നെയാണ് എന്നും സ്വതന്ത്രചിന്തയുടെ പ്രതീകം .















കഴിഞ്ഞയാഴ്ച്ച വമ്പിച്ച ചർച്ചയായ വാരിയൻകുന്നൻ തിരക്കഥകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ മൂന്ന് ചാനലുകൾ നടത്തിയ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ച ഹിന്ദുത്വ പ്രതിനിധികൾ വിഷയവിവരപ്പട്ടിക നിറച്ചത് സവർണ്ണ യുക്തിവാദികളുടെ നിറംപിടിപ്പിച്ച നുണകളിൽ നിന്നായിരുന്നു.

മനോരമ ,ഏഷ്യാനെറ്റ് ,മാതൃഭൂമി എന്നീ ചാനലുകളിൽ നടന്ന ഇടവാർത്താ സംവാദങ്ങളിൽ പങ്കെടുത്ത് സംസാരിച്ച സംഘ്പരിവാർ സഹയാത്രികരായ നന്ദകുമാർ, സന്ദീപ് വാര്യർ, ബി ഗോപാലകൃഷ്ണൻ, സംവിധായകൻ അക്ബർ അലി തുടങ്ങിയവർ ഏകപക്ഷീയമായി സ്ഥാപിക്കാൻ ശ്രമിച്ചത് ഒരേ കാര്യമാണ്.

സമാനമനസ്ക്കർ പുലർത്തുന്ന വീക്ഷണം ഏകമാവും - പ്രത്യേകിച്ച് കഥകളുടെ ശേഖരമാവുമ്പോൾ - എന്നത് സ്വാഭാവികം തന്നെയെങ്കിലും പ്രസ്തുത വീക്ഷണത്തെ അനാവൃതമാക്കുന്ന ന്യായങ്ങൾക്കിടയിൽ വൈവിധ്യമില്ല എന്നത് യാദൃശ്ചികമല്ല എന്നതാണ് കാര്യം.

സൈബർ ഗ്രൂപ്പുകളിലെ ഔദ്യോഗിക ഇടങ്ങളിൽ പ്രഛന്ന ഹിന്ദുത്വരായ സവർണ്ണ യുക്തിവാദികൾ സെൻസർ ചെയ്ത് കടഞ്ഞുകൊടുത്ത പോയിൻ്റുകൾ മാത്രമാണ് ബിജെപി വക്താക്കൾ ചാനലുകളിൽ പറഞ്ഞത്.

അവയുടെ ക്രമം പോലും തെറ്റാതെയായിരുന്നു ഏറെക്കുറെ അവരുടെ മന:പാഠവിന്യാസം .

മതവും ജാതിയും ഒഴിവാക്കി സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യം കാണിക്കുന്നവർക്ക് പറഞ്ഞതാണ് യുക്തിവാദ പ്രസ്ഥാനം എന്നൊക്കെയാണ് അവരുടെ പരസ്യവാചകം.

കേരളം കേട്ടുണരുന്ന ഏറ്റവും കട്ടപ്പിടിച്ച നുണയും മറ്റൊന്നല്ല  .











സവർണ്ണയുക്തിവാദം : വംശീയപ്രത്യയശാസ്ത്രം






രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണ്ണാശ്രമാവ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വര വാദികളാക്കിയത്.കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം.ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്ത് സൂക്ഷിച്ചിരുന്നു  സഹോദരന്‍ അയ്യപ്പന്‍ .


തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്നനിലയിലായിരുന്നു.അവരാരും സവർണ്ണ നാസ്തികരോ ഇസ്ലാമിക് ഫോബികോ സെമിറ്റിക് - സംവരണ വിരുദ്ധരോ ആയിരുന്നില്ല.

"എനിക്ക് മതമില്ല,ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്ലാമാകുമെന്നായിരുന്നു " എന്നായിരുന്നു ഇവി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെ 

അടിസ്ഥാന നിലപാട് ചോർന്ന് പോയ കാര്യത്തിൽ  കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല .

പക്ഷെ ,ഇന്നിപ്പോൾ  ഇവിപെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്യ സവര്‍ക്കരെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി രവിചന്ദ്രൻ തീവ്രവലതുപക്ഷ യൂറോപ്യൻ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്. 


മനുവിന്റെ വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയ വല്‍ക്കരണമാണ് നിയോ എയ്തിസത്തിന്റെ രാഷ്ട്രീയ മാനം."നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ് " എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമിതനാവുന്നതില്‍ അത്ഭുതമില്ല.





ചിലര്‍ വീക്ഷിക്കുന്നത്‌പോലെ ഭരണകൂടത്തോടുള്ള ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ്ണ ചേരിയിലേക്ക് ചായുന്നത്.അതിന് ആഗോളീയമായ പ്രത്യശാസ്ത്ര പരമായ മാനമാണുള്ളത്.

ശാസ്ത്രമാത്രവാദം എന്ന പഥാര്‍ത്ഥബന്ധിത പ്രാപഞ്ചിക വീക്ഷണം(സയന്റിസം) ആണ് അവരുടെ മതം .മനുഷ്യ ശരീരത്തിന്റെ ഉദാര സ്വാതന്ത്രവാദമായ മാനവികവാദ (ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി.അതനുസരിച്ച്, ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ദാരണത്തിന്റെ ഭാഗമാണ്.അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമസിദ്ധന്തം തന്നെയാണ് അവരുടെ പക്കൽ സാമൂഹിക മാറ്റങ്ങളുടെയും  അടിസ്ഥാനം.അതനുസരിച്ച് സവര്‍ണ്ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണ്ണര്‍.


"മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം"എന്ന് പറഞ്ഞ ഫെഡറിക് നീഷേയും "സവര്‍ണ്ണമേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണ്ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല" എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും "സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണ്ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ് " എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവെക്കുന്ന വംശീയനിര്യാതനനിരീശ്വരത്വത്തിന്  വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. "മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല "എന്ന ബര്‍ണാഡ് റസ്സലിപോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് നവനാസ്തികത.അവരെ സംബന്ധിച്ചിടത്തോളം ഉദാരലൈംഗീകത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്.അപ്പോള്‍ LGBTQ ക്കാര്‍ക്ക് വേണ്ട് ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാവും.എന്നാല്‍ സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നോക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല.കാരണം അത് പരിണാമ സിദ്ധാന്തത്തത്തിന് എതിരാണ്.അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും.നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോൾ തീവ്രഹിന്ദുത്വതയുടെ കരങ്ങളിലാണ് .ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതണ്.ശരീഅത്ത് പരിഷ്ക്കരണം, ഖുര്‍ആന്‍ ഭേദഗതീവാദം , മുത്തലാഖ് നിരോധനം , ഏകസിവിൽകോഡ്, സ്ത്രീസ്വാതന്ത്രം , തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളിൽ  മുസ്ലിംകള്‍ക്കെതിരെ  ചര്‍ച്ചാഗതി തിരിക്കാനുള്ള ഹിന്ദുത്വതയുടെ ഏജന്‍സികളാണ് സി രവിചന്ദ്രനും അനുചരരും.





പക്ഷെ ,അസവർണ്ണ യുക്തിവാദികളെ ലിറ്റ്മസിന് വേണ്ട .

അഗമ്യഗമനത്തെ സംബന്ധിച്ച ചർച്ചയിൽ ഇയ്യിടെ സി രവിചന്ദ്രൻ,

സ്വന്തം പെങ്ങളെ ഗുദത്തിൽ ഭോഗിക്കുന്നത് വൃത്തിഹീനരായലോറി ഡ്രൈവർമാരെപ്പോലോത്തവരാണെന്ന

തൊഴിലാളി - കീഴാള വിരുദ്ധ പരാമർശം നടത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്രഛന്ന ആൾദൈവങ്ങളിലൂടെ തന്നെയാണ് ഏത് നാട്ടിലും നാസ്തികപ്രചരണങ്ങൾ നടക്കുന്നത് എന്നതാണ് വിരോധാഭാസം.

ഇവിടെയും അവർക്ക് അവസാനവാക്ക് പറയുന്ന കൾട്ടുകളുണ്ട് .

അവർ പറയുന്ന ' പ്രമാണങ്ങൾ ' പരീക്ഷണ നിരീക്ഷണമന്യേ 'അന്ധമായി ' വിശ്വസിക്കുകയാണ് അനുയായികൾ ചെയ്യുന്നത്.

ഏത് അതിഭ്രമവും ആരാധനയാണ് തത്വശാസ്ത്രത്തിൽ .

പ്രമാണങ്ങളോടുള്ള അതിഭ്രമം പ്യൂരിറ്റാനിസമാവും .

വിശ്വാസത്തോടുള്ള അതിഭ്രമം സ്പിരിച്വലിസമാവും .

ദേശീയതയോടുള്ള അതിഭ്രമം ഫാസിസമാവും .

പദാർത്ഥ ഗുണത്തോടുള്ള അതിഭ്രമം സയൻ്റിസമാവും .

വ്യക്തിയോടുള്ള അതിഭ്രമം ഫാനിസമാവും .

ഇതെല്ലാം തെളിവുകളേക്കാൾ 'വിശ്വാസം' തീർപ്പ് കൽപ്പിക്കുന്ന ഡോഗ്മകൾ  പ്രസക്തമായ മതങ്ങൾ തന്നെയാണ്.

പ്രസ്തുത ഫാൻസ് കൾട്ടിനാണ് ആൾദൈവം എന്ന് പറയുന്നത്.

അതായത് ,മാതാ അമൃതാനന്ദമയി എന്താണോ അതിൻ്റെ രാസപരിണിത പതിപ്പ് തന്നെയാണ് സി രവിചന്ദ്രൻ എന്ന ഊതിവീർപ്പിച്ച ബിംബവും.

തെളിവുകൾ നയിക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തൻ്റെ ഭക്തരെ നയിക്കുന്നത് സവർണ്ണ വംശീയതയിലേക്ക് തന്നെയാണ്.

പറയുന്ന കാര്യങ്ങൾക്ക് അദ്ദേഹം എന്ത് തെളിവാണ് പറയാറുള്ളത്?

അദ്ദേഹം പറഞ്ഞു എന്നത് തന്നെയാണ് തെളിവ് എന്ന് വിശ്വസിക്കുന്നവർ ഭക്തരല്ലെങ്കിൽ പിന്നാരാണ് ഭക്തർ ?









മലയാള യുക്തിവാദത്തിൻ്റെ സവർണ്ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുകമായ പരിണാമമാണ്.

1970കളിൽ

യുക്തിവാദിസംഘത്തിൽ കോൺഗ്രസ്സുകാരും സി.പി.ഐക്കാരും ആർ.എസ് പിക്കാരും നക്സലൈറ്റുകളും സി.പിഎമ്മിൽ പെട്ടവരും ഉണ്ടായിരുന്നു.

കോൺഗസ്സുനേതാവായിരുന്ന എം .എ .ജോൺ , മുൻ കോൺഗ്രസ്സ് മന്ത്രിയായിരുന്ന ഡോ.എം.എ .കുട്ടപ്പൻ, സി.പി.ഐ. നേതാവായിരുന്ന പവനൻ, വി.ജോർജ്, തെങ്ങമം ബാലകൃഷ്ണൻ,

ആർ എസ്സ്പിയിൽ നിന്നും വന്ന ഇടമറുക്, സി.പി.എമ്മിൽ നിന്നും വന്ന യു. കലാനാഥൻ , സി.പി.ഐ. എം .എല്ലിൽ നിന്നും വന്ന കെ.വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കൾ .

പവനനും യു കലാനാഥനും നേതൃത്വത്തിലെത്തിയതോടെ അവർക്കിടയിൽ അഭ്യന്തര സംവാദങ്ങൾ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാർക്സിവും തമ്മിലുള്ളസംവാദമുണ്ടായത്.

പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തു നിന്നും ഇ.എം.എസ് മാർക്സിസ്റ്റ് പാർട്ടിയുടെ പക്ഷത്തു നിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു. 


ജാതീയ മേൽക്കോയ്മക്കെതിരിൽ ഇടതുപക്ഷ ചിന്താഗതിക്കാർ വളർത്തിയ മതാതീയ സ്വതന്ത്രചിന്ത നിക്ഷിപ്ത താൽപര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ.

ചില ഉദാഹരണങ്ങൾ നോക്കാം ,

അവരുടെ മുഖപത്രമായിരുന്ന

'യുക്തിരേഖ'മാനേജറായിരുന്ന

രാജഗോപാൽ വാകത്താനം

ശ്രീ നാരായണ ഗുരുവിനെതിരെ യുക്തിരേഖയാൽ ലേഖനമെഴുതുന്നു.

ഗുരു വിപ്ലവകാരിയല്ല ,അവസരവാദിയായിരുന്നു എന്നായിരുന്നു ആക്ഷേപം.

ഇവി പെരിയോറല്ല , ഗോൾവാൾക്കറാണ് ശരി എന്ന രവിചന്ദ്രൻ്റെ കണ്ടെത്തൽ ആകസ്മികമല്ല എന്നർത്ഥം.

ശിവഗിരി പിടിച്ചെടുക്കാൻ സവർണ്ണ ഹിന്ദുത്വർ ശ്രമിച്ചപ്പോൾ പവനൻ തന്നെ അവർക്കൊപ്പം വേദി പങ്കിടുന്നു.

RSS ജനറൽ സെക്രട്ടറിയായിരുന്ന മോഹനൻ ,

ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരോടൊപ്പം ചേർന്ന് ശിവഗിരിയെ നമ്പൂതിരിവൽക്കരിക്കാൻ കൂട്ട് നിന്നയാളായി പവനൻ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്.


അതായത് , ഇടതുപക്ഷ / കമ്മ്യൂണിസ്റ്റ് മാനവിക ചിന്ത അല്ലെങ്കിൽ കീഴാള മതാതീത ചിന്തയേക്കാൾ

മുസ്ലിം വിരുദ്ധമായത്

ബ്രഹ്മണിക്കൽ ഹെജിമണിയെ

ശാസ്ത്രീയമായി പ്രകൃതിപരമാക്കാൻ വളഞ്ഞു വലയം പിടിക്കുന്ന സവർണ്ണ യുക്തിവാദം തന്നെയാണ്.

ഭൗതിക - പദാർത്ഥ വാദവും ഇസ്ലാമും രാഷ്ട്രീയമായി വിപരീതങ്ങളല്ല.

ഭൗതികവാദം അരാഷ്ട്രീയമായി മതരഹിതമാണ് ,വിരുദ്ധമല്ല . വിശാലമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ ഭൗതികവാദം അഭൗതികമാവുന്നു എന്ന സാധ്യതയുടെ സാധുതയാണ് ഇസ്ലാം.

ആത്മീയതയെ ഭൗതീകമായി വ്യാഖ്യാനിച്ച നിത്യചൈതന്യയതിയും ഹിപ്പിമാരും ഇസ്ലാമിനോട് താദാത്മ്യപ്പെടുന്ന

അകധാര കണ്ടെത്തിയവരായിരുന്നു.

കേരള യുക്തിവാദത്തിൻ്റെ ആചാര്യൻ സഹോദരൻ അയ്യപ്പൻ രാഷ്ട്രീയ ഇസ്ലാമിൻ്റെ മാനവികതലം അംഗീകരിച്ചിരുന്നു.

അദ്ധേഹത്തിൻ്റെ മകളുടെ പേര് ആഇശ എന്നായിരുന്നുവെന്നത് ഇന്നത്തെ 'മുനാഫിഖ് ' യുക്തിവാദികൾക്ക് മനസ്സിലാവില്ല.


ആഇശ എന്നത് അക്കാലത്ത് കീഴാളസ്ത്രീത്വത്തിൻ്റെ വിമോചന നാമം കൂടിയായിരുന്നു.

തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ

ഭൂജന്മിയായിരുന്ന കപ്രാട്ട് പണിക്കരുടെ

മുറ്റംതളിക്കാരിയായിരുന്നു ചക്കി എന്ന ഹരിജസ്ത്രീ .

അവർ മമ്പുറം അലവി തങ്ങളുടെ സവിധത്തിലെത്തി ഇസ്ലാമണഞ്ഞ് ആഇശയായി മാറിൽ വസ്ത്രമണിഞ്ഞു .

ധൃഷ്ടനായ പണിക്കർ അവരുടെ വസ്ത്രങ്ങൾ പിച്ചിച്ചീന്തി പീഡിപ്പിച്ചു .

മമ്പുറം തങ്ങളുടെ അടുക്കൽ ആഇശ എന്ന ചക്കി അഭയം തേടിയപ്പോൾ

ഏഴ് മാപ്പിളപ്പോരാളികൾ ചേർന്ന് ചെന്ന് പണിക്കരുടെ പണി കഴിച്ചു.

ഭൂപ്രഭുക്കന്മാർ മാപ്പിളമാർക്കെതിരെ തിരിഞ്ഞു .

ബ്രിട്ടീഷുകാർ ജന്മിമാരോടൊപ്പം ചേർന്നു.

20 സായിപ്പുമാരും 7 മാപ്പിളമാരും മരണപ്പെട്ടു.

അതോടെ ആഇശ ഒരു പ്രതീകമായി ഉയർന്നു.

പക്ഷെ ,ചാന്നാർ ലഹളയുടെ നായിക,

മുലക്കപ്പം വാങ്ങാൻ വന്നവർക്ക് മുലയരിഞ്ഞ് നൽകിയ കണ്ടപ്പൻ്റെ  കെട്ടിയോൾ നങ്ങേലിയുടെ പ്രാധാന്യം മാപ്പിളചരിത്രത്തിൽ പോലും ചക്കിക്ക് ലഭിച്ചില്ല.

ഒഴുക്കിനെതിരെ നീന്താനാവാതെ പിന്തിരിഞ്ഞ് നടന്ന നങ്ങേലിയേക്കാൾ അഭയമായി മാറുന്ന തുരുത്തിൽ ബദലന്വേശിച്ച ചക്കി തന്നെയാണ് എന്നും സ്വതന്ത്രചിന്തയുടെ പ്രതീകം .

Related Post

Loading comments....

Leave a Reply
Featured stories
ABOUT

THEOFORT is an educational venture that aims to generate well-researched intellectual contents based on the fields of Philosophy, Theology, Science, Spirituality and so on. It envisions exploring various vibrant discourses which will encourage the young generation to be anchored well spiritually. It strives to alleviate any fabricated ambiguity around the eternal divine truths by cogent modes of narratives through various literal and oral formats. While dismantling negative stereotyping and perceptions, THEOFORT strives to uphold a constructive dialogue on contested issues. Ultimately, it stands to celebrate the virtue of excellence and humanity inhering from Islam’s intellectual and spiritual tradition

Follow us